- Latest News
- Grihalakshmi
- Forgot password
- My bookmarks
- Short (< 5 min)
- Medium (5 - 20 min)
- Long (> 20 min )
- Published Date
'നിഴല്‍ഭൂപടം': നോവല്‍ ഭൂപടത്തിലെ നാഴികക്കല്ലാകാന്‍ ഒരു പുസ്തകം
ജിതേഷ് ആസാദ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ...
30 ദിവസത്തെ ആത്മീയയാത്രയല്ലത് ഒരു ജീവിതത്തിന്റെ താളനിയന്ത്രണമാണ്; അത്തറിന്റെ മണമുള്ള ഈദ് മുബാറക്ക്
സുലോചന പറഞ്ഞു; 'ആയിരാമത്തെ സ്റ്റേജാകും, എന്നാലും കരഞ്ഞുപോകും'
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബൈജു ചന്ദ്രന്റെ ...
യുയുത്സു; പാണ്ഡവരോട് കൂറുകാണിച്ച ധൃതരാഷ്ട്രരുടെ മകന്‍!
മഹാഭാരതം എന്നും ഒരു ചർച്ചയാണ്, എവിടെയും. അത് വ്യാഖ്യാനിക്കുന്നത് ...
ബറാബസ് നിരീക്ഷിച്ചു; യഥാര്‍ത്ഥത്തില്‍ അവന്‍ മരിച്ചത് തനിക്കുവേണ്ടിയാണ്, എന്നിട്ടും... | Book review
'സുഗന്ധജീവിതം'; ബിസിനസിലും ജീവിതത്തിലും വെല്ലുവിളികളെ നേരിട്ട് വിജയിച്ച കഥ
'പത്രത്തിന്റെ പണിപ്പുര'; വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും ഒരുപോലെ വായിക്കാനാകുന്ന പുസ്തകം
അനന്തതയെ തൊട്ട് 'ഇദം പാരമിതം'; അടിമുടി കാവ്യാത്മകമായ നോവല്‍ | ആസ്വാദനം
പല അടരുകളിൽ അടുക്കിയ ജീവിതേതിഹാസം | 'മരിപ്പാഴി' നോവൽ ആസ്വാദനം
നോവൽ എന്ന എഴുത്തുരൂപം നാളിതുവരെ കാണാത്ത തരത്തിലുള്ള ...
രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന 'ഇന്‍സിഷന്‍'; ത്രില്ലര്‍ പ്രേമികള്‍ക്കായി ഒരു മികച്ച പുസ്തകം
പറയാതെ വയ്യെന്റെ പ്രണയമേ... അതിജീവനത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും പ്രണയഗാഥകള്‍
'സമയമാപിനി'; സമയത്തില്‍ വഴുതുന്ന ഭ്രമജീവിതങ്ങള്‍
പ്രവീൺ ചന്ദ്രന്റെ ആദ്യകഥാസമാഹാരമായ 'സമയമാപിനി'യെക്കുറിച്ച്;'സമയമാപിനി' ...
സമയത്തിന്റെ വ്യവസ്ഥാപിത രീതികളെ ഭാവനാത്മകമായി അട്ടിമറിക്കുന്ന 'സമയമാപിനി'
'ദ വെയ്സ്റ്റ് ലാന്റും' വിവര്‍ത്തനവും; സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായി ഒരു പുസ്തകം
'വാക്കുകള്‍ക്ക് ഹൃദയമുണ്ടെങ്കില്‍ 'പുഴക്കുട്ടി' നിറയെ ആത്മവിലാപങ്ങളാണ്' | നോവല്‍ ആസ്വാദനം
'ഭാഗ്യം! ഇത് അതുതന്നെ'; കൂടെവളര്‍ന്ന് കൂട്ടായ 'ലില്യപ്പ'
കൊല്ലം 1980 അഞ്ചാം ക്ലാസ്സിലാണെന്ന് തോന്നുന്നു ...
വായനക്കാരനെ കാഴ്ചക്കാരനാക്കുന്ന 'നാവും' നാവിലെ രസമുകുളങ്ങളും
'There is more treasure in books than in all the ...
പകപ്പെരുപ്പങ്ങളുടെ 'ആനപ്പക'
ഉണ്ണികൃഷ്ണൻ പുതൂരിന്റെ ആനപ്പക എന്ന നോവൽ ഡോ. ആർ ...
ആരാണ് അന്യര്‍? അന്യരെ നമ്മള്‍ എങ്ങനെ തിരിച്ചറിയും?: 'ഇദം പാരമിതം', ഒരു വായനാനുഭവം
'പറയാതെ വയ്യെന്റെ പ്രണയമേ..'; ഹൃദയത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്കുള്ള പ്രണയയാത്രകള്‍
'ഏറ്റവും പ്രിയപ്പെട്ട എന്നോട്'; ആത്മസ്‌നേഹത്തിന്റെ ആനന്ദധാര
മനുഷ്യന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ് ...
പലതിന്റേയും പ്രതീകമായി ചലിക്കുന്ന പെന്‍ഡുലം
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീകുമാരൻ തമ്പിയുടെ ...
വേര്: ദേശകാലങ്ങള്‍ക്കപ്പുറത്തേക്ക് ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിക്കുന്ന ഒരു നോവല്‍
'താരം, അധികാരം, ഉന്മാദം'; ഭാഷാപരമായ നാനാത്വസവിശേഷകളെ ഉള്‍ക്കൊള്ളുന്ന പുസ്തകം
കൊളംബ് മാങ്ങയും പച്ചപ്പിന്റെ തണുപ്പും കറുവപ്പട്ടയുടെ സുഗന്ധവും സഞ്ചാരിയെ മാടിവിളിക്കുമ്പോള്‍...
'ചൊക്ലി'യുടെ ജീവിതദുരിതങ്ങള്‍ അവസാനിക്കുന്നില്ല; അവന്‍ ഒരു വോട്ടുബാങ്കിന്റേയും പ്രതിനിധിയല്ല
കുട്ടിക്കാലത്തേ പശ്ചിമഘട്ടത്തോട് പ്രണയം തോന്നിയ ഗാഡ്ഗില്‍
മരമേതായാലും മണ്ണിലെഴുതുന്നത് മൈത്രി പേടിയും കണ്ണീരും ...
'അധികാരം ഏതൊരാളെയും വീഴ്ത്താന്‍ ശേഷിയുള്ള കെണി,വാഴ്ത്തപ്പെടുന്ന പലരുടെയും അധികാരാസക്തി രഹസ്യമല്ല'
പുസ്തകത്തിലെ ഫുട്നോട്ട്; ആദ്യരാത്രി ഇടയ്ക്കിടെ മുട്ടുകേട്ട് താഴെവന്ന് കതകുതുറക്കേണ്ട വരന്റെ ഗതികേട്!
ഇദം പാരമിതം: മധ്യവര്‍ഗ്ഗ ആലസ്യത്തെ കുടഞ്ഞുണര്‍ത്തുന്ന നോവല്‍- വടക്കേടത്ത് പത്മനാഭന്‍
വേര്: പെണ്ണിന്റെ പ്രകൃതിയെ തിരിച്ചറിയാത്ത ലോകത്തിന്റെ മുന്നില്‍ ചോദ്യം ഉയര്‍ത്തുന്ന നോവല്‍
ഇദം പാരമിതം: മനുഷ്യബന്ധങ്ങളുടെ ആത്മഗംഗയില്‍ മുങ്ങിനിവരുമ്പോള്‍...
വാന്‍ഡെര്‍ബില്‍റ്റിനെയും അംബാനിയെയും രൂപപ്പെടുത്തിയ സുവര്‍ണ്ണ കാലവും സാമ്പത്തിക അസമത്വവും!
'നോവലിൽ നിന്ന് തിരക്കഥയല്ല, തിരക്കഥയിൽ നിന്ന് നോവലാണ് പിറന്നത്; മിത്ത് മാത്രമല്ല ബിസി 261'
'രണ്ടു നീല മത്സ്യങ്ങള്‍'; സൗന്ദര്യാത്മകമായൊരു സാമൂഹ്യപാഠം
"Art for art's sake is an elite lie"- ഔട്ട്ലുക്ക് ...
ശ്രീലങ്കന്‍ കഥകള്‍: അശാന്തമായ ദേശത്തിന്റെ അലട്ടലുകളും അപാരമായ ഏകാന്തതയും
നിന്നോട് ചിരിച്ചവരെയും കരഞ്ഞവരെയും ഓര്‍ത്തുവെക്കാത്ത എന്തിനാണ് കൊഞ്ഞനം കാട്ടുന്നവരെ ഓര്‍ക്കുന്നത്?
ഇദം പാരമിതം: പ്രണയത്തിന്റെ, ഭീതിയുടെ, മരണത്തിന്റെ, ഭിന്നതകളുടെ ആഖ്യാനം
അമ്മയോര്‍മ്മകള്‍: കണ്ണീരുംചിരിയും പുരണ്ട ജീവിതനന്മകള്‍,മലയാളത്തിന്റെ എഴുത്തമ്മമാര്‍ അണിനിരന്നപ്പോള്‍.
ഒരു ഡയറിയില്‍നിന്ന് തുടങ്ങുന്ന ചതിക്കഥ; കോട്ടയം സമ്പൂര്‍ണസാക്ഷരതാ നഗരമായതിന് പിന്നിലെ കഥ!
'സംവിധായകര്‍ 'നോ' പറഞ്ഞു, ചിലര്‍ രാജമൗലിയെ പോയി കാണാന്‍ നിര്‍ദേശിച്ചു'
ബി.സി. 261; കലിംഗയുദ്ധകാലത്തുനിന്നും സമകാലിക കേരളത്തിലെ കൊലപാതകപരമ്പരവരെ
വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന 'ബിലാന്‍കൂത്ത്'.
'ചിതയില്‍ എരിയുന്ന എല്ലാ കഥകള്‍ക്കും ഒരേ ശാന്തിയാണ്' | Book Review
ബിലാന്‍ കൂത്ത്: പുസ്തകം അടച്ചുവെച്ചാലും മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന ആ പെണ്ണുങ്ങള്‍!
192 ജോടി കൈയും കാലുമായി ഒരു മനുഷ്യന്‍ പാഴ്‌വസ്തുക്കളില്‍ നിധി തേടി ലോകം സഞ്ചരിക്കുമ്പോള്‍...
ചിരവിരഹിയായ പുരുഷനെ ശ്യാമലാവണ്യത്തില്‍ വരക്കുന്നു, കാളിദാസമേഘം!
രാജഗോപാൽ കാരപ്പറ്റയുടെ 'മേഘസന്ദേശം' എന്ന പുസ്തകത്തെക്കുറിച്ച് ...
സഹസ്രസ്തനിയായ കടലമ്മയുടെ മുലപ്പാല്‍പ്പൊടിയിലൂടെ ഒരു ജ്ഞാനസ്‌നാനം!
'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ'; അവിശ്വസനീയമായ സത്യങ്ങളുടേയും അനുഭവങ്ങളുടേയും തുറന്നുപറച്ചില്‍
ഇദം പാരമിതം: വി.ജി.തമ്പിയുടെ ഇതുവരെയുള്ളതും വരാനിരിക്കുന്നതുമായ ജീവിതം വാറ്റിയെടുത്ത നോവല്‍
താമരവിരിയാത്ത സംസ്ഥാനങ്ങൾ കേരളം മാത്രമല്ല, ഇനിയുമുണ്ട്, വ്യാജ ജയിലിൽ കൊടും പീഡനത്തിന്റെ ആറ് ദിനങ്ങൾ; അടിതെറ്റിയ ....
വിവാദ സിനിമ കേരള സ്റ്റോറി വ്യാപകമായി പ്രദർശിപ്പിക്കാനൊരുങ്ങി ...
പള്ളികളിൽ 'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; ...
ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Arogyamasika
- Azhchappathippu
- News & Views
- Notification
- Social issues
- Social Media
- Destination
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
- Web Exclusive
- എഴുത്തുകുത്ത്
- സംഗീത യാത്രകൾ
- ഏകാകിയുടെ അക്ഷരയാത്ര
രാഷ്ട്രീയാവബോധത്തിന്റെ അക്ഷരസാക്ഷ്യം
ഇസ്ലാമിക വിജ്ഞാനകോശം
ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്
പേജ്: 962, വില: 3500
ഇസ്ലാമിക വിജ്ഞാനകോശ പരമ്പരയിലെ പതിനാലാം വാള്യം വായനക്കാരിലെത്തിച്ചതിലൂടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് നടത്തിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക പ്രതിരോധം ചരിത്രപരമായൊരു രാഷ്ട്രീയമാനം കൈവരിച്ചിരിക്കുകയാണ്. കാരണം, ചരിത്രത്തിൽ വേരറ്റുപോയ സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമായി ചരിത്രത്തിന്റെ പാരമ്പര്യത്തിൽ നിലകൊള്ളുന്ന വിഭാഗമാണ് മുസ്ലിം സമൂഹം.
ചരിത്രത്തിന്റെ പിൻബലമുള്ളവരെങ്കിലും സ്ഥാപനവൽകരിക്കപ്പെട്ട ചരിത്രാഖ്യാനങ്ങളിൽനിന്ന് അസന്നിഹിതമാക്കപ്പെട്ട സ്ഥാനമാണ് പക്ഷേ, മുസ്ലിം ചരിത്രത്തിനുള്ളത്. അധികാര രൂപങ്ങളും അതിന്റെ ഉപകരണ സാമഗ്രികളുമുപയോഗിച്ച് ചരിത്രകാരന്മാർ വികസിപ്പിച്ചുകൊണ്ടുവന്ന പ്രത്യയശാസ്ത്ര പാഠങ്ങളിൽനിന്ന് മുസ്ലിം സമൂഹം തമസ്കരിക്കപ്പടുകയും അന്യവൽകരിക്കപ്പെടുകയും ചെയ്തു. ദേശചരിത്രത്തിന്റെ വംശീയവും അധീശപരവുമായ ഈ ഔദ്യോഗിക ഭാഷ്യങ്ങൾക്കെതിരിലുള്ള വൈജ്ഞാനിക പ്രതിരോധമാണ് ഇസ്ലാമിക വിജ്ഞാനകോശ പരമ്പര നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
1995ൽ പുറത്തിറങ്ങിയ ഇസ്ലാമിക വിജ്ഞാനകോശം ഒന്നാം വാല്യം മുതൽ ഇപ്പോൾ അവസാനമായി പുറത്തിറങ്ങിയ പതിനാലാം വാല്യംവരെയുള്ള പുസ്തകത്താളുകളിലെല്ലാം ആവിഷ്കരിക്കപ്പെടുന്നത് അർഹതയുണ്ടായിട്ടും നിഷ്കാസനം ചെയ്യപ്പെട്ട ഒരു സമുദായത്തിന്റെ കൂട്ടുകർതൃത്വമാണ്. വ്യവസ്ഥാപിത ചരിത്രാഖ്യാനങ്ങളാൽ വക്രീകരിക്കപ്പെട്ട സമകാലിക മുസ്ലിം സമൂഹത്തിന്റെ വർണോജ്വലമായ ഇന്നലകളെയും അതിന്റെ ആശയ പരിസരങ്ങളെയും അടയാളപ്പെടുത്തുന്നതിലൂടെ കലർപ്പില്ലാത്ത ചരിത്രബോധം ഉണർത്തുകയെന്ന സക്രിയമായ ധർമമാണ് ഇസ്ലാമിക വിജ്ഞാനകോശം നിർവഹിക്കുന്നത്.
962 പേജുകളിലായി 1570ൽപരം വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം അന്താരാഷ്ട്ര തലത്തിലുള്ള മുസ്ലിംസമൂഹം അതിന്റെ സർവ പൊലിവുകളോടെയും എങ്ങനെ രൂപപ്പെട്ടുവെന്നും അതിനായുള്ള ദീർഘവും സംഘർഷപൂർണവുമായ ജീവിതാവസ്ഥകളെ എങ്ങനെ താണ്ടിക്കടന്നുവെന്നും പറഞ്ഞുവെക്കുന്നു. ഇസ്ലാമിന്റെ പുഷ്കലമായ ചരിത്രം സൃഷ്ടിച്ചെടുത്ത ഒട്ടേറെ പ്രതിഭാധനരായ നവോത്ഥാന നായകർക്കും അവരുടെ പ്രവർത്തനങ്ങൾക്ക് കേദാരമായ ദേശങ്ങൾക്കും മറ്റെല്ലാ വാല്യങ്ങൾ പോലെ ഈ വാല്യവും അർഹമായ പ്രാതിനിധ്യം നൽകിയിരിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലും വർത്തമാനത്തിലും ഇടംനേടിയ ഉമവി ഖിലാഫത്തിന്റെ ആസ്ഥാനവും സിറിയൻ തലസ്ഥാനവുമായ ദിമിശ്ഖ്, ഈജിപ്തിലെ നഗരങ്ങളായ ദിമൻഹൂർ, ദിംയാത്വ്, ഫുസ്ത്വാത്വ്, ഗൾഫിലെ പ്രമുഖ നഗരങ്ങളായ ദുബൈ, ദോഹ, ഫുജൈറ, നജ്റാൻ, ദിർഇയ്യ, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ്, ദിനാജ്പൂർ, ദൗലതാബാദ്, നാഗൂർ, നാഗ്പൂർ, പട്ന, നജീബാബാദ്, പാനിപ്പത്, ഒമാനിലെ ദോഫാർ തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പുസ്തകത്തിൽ ഉൾചേർക്കപ്പെട്ടിരിക്കുന്നു.
മുസ്ലിം ലോകത്ത് വികസിച്ചുവന്ന മതപരവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങൾ, അവയുടെ പ്രത്യേകതകൾ, അവരുടെ മുൻകൈയിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ ഇതൊക്കെയും വിശദമായി പതിനാലാം വാല്യം പരിചയപ്പെടുത്തുന്നുണ്ട്. പ്രമുഖ സൂഫീ സരണികളായ നഖ്ശബന്ദിയ്യ, നിഅ്മത്തുല്ലാഹിയ്യ, ഖാരിജി വിഭാഗങ്ങളായ നജ്ജാരിയ്യ, നജ്ദാത്, ശീഈ അവാന്തര വിഭാഗങ്ങളായ നിസാരികൾ, നുസൈരികൾ, അഫ്ഗാനിസ്താനിലെ ഗോത്രവിഭാഗമായ പശ്തൂൺ രാജവംശങ്ങളായ ഫാത്വിമികൾ, സ്പെയിനിലെ നസ്വ്രികൾ, ഇറാനിലെ പഹ്ലവികൾ, ആഫ്രിക്കയിലെ ഫൂലാനികൾ തുടങ്ങി അനേകം ജനവിഭാഗങ്ങളെയും ചിന്താധാരകളെയും സംബന്ധിച്ച് വിപുലമായിത്തന്നെ പുസ്തകം പറഞ്ഞുതരുന്നു.
മുസ്ലിം സമൂഹത്തിൽ കാലാനുസൃതമായി രൂപപ്പെട്ടുവന്ന മുഴുവൻ പരിവർത്തനങ്ങളും വിജ്ഞാനകോശം കൃത്യമായി വിലയിരുത്തുന്നുണ്ട്. മുൻ വാല്യങ്ങൾക്ക് സമാനമായി ഇസ്ലാമിക ലോകത്തും സവിശേഷമായി ഇന്ത്യയിലും കേരളത്തിലുമുള്ള മുസ്ലിം സമൂഹരൂപവത്കരണം, അവരുടെ രാഷ്ട്രീയം, വിദ്യാഭ്യാസം, സംസ്കാരം, സാഹിത്യം, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ തുടങ്ങിയ പ്രമേയങ്ങളിൽ അനേകം ശീർഷകങ്ങളും ഉപശീർഷകങ്ങളുമായി പുസ്തകത്തിന്റെ ഉള്ളടക്കം പടർന്നു നിൽക്കുന്നു. മുസ്ലിം സമൂഹത്തിന്റെ പ്രൗഢമായ ഇന്നലകളെ പരമാവധി സമഗ്രതയിൽ തയാറാക്കുക എന്ന സാഹസിക പ്രവർത്തനമാണ് പ്രസാധകർ ഈ വിജ്ഞാന പരമ്പരയിലൂടെ നിർവഹിച്ചിരിക്കുന്നത്.
പ്രമാണവത്കരിക്കപ്പെട്ട അറിവധികാരങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് മുസ്ലിം സമൂഹത്തിന് പൊതുവായൊരു പൈതൃകമുണ്ടെന്ന് ഇസ്ലാമിക വിജ്ഞാനകോശം കാര്യഗൗരവത്തോടെ നമ്മെ ഓർമപ്പെടുത്തുന്നു. അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രാധ്യായങ്ങൾക്ക് ആമുഖം രേഖപ്പെടുത്തിയവർ എന്നനിലക്ക് ദേശത്തിലും ദേശീയതയിലുമുള്ള മുസ്ലിം ഇടത്തെ അത് അരക്കിട്ടുറപ്പിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ വൈവിധ്യവും ചലനാത്മകവുമായ കഴിഞ്ഞകാലങ്ങളെ ചരിത്രപരമായി കണ്ണിചേർക്കുന്നതിലൂടെ മുസ്ലിം അപരജീവിതങ്ങളുടെ ദേശീയ അവകാശം അടിവരയിടപ്പെടുകയും സാധൂകരിക്കപ്പെടുകയും ചെയ്യുന്നു.
ചരിത്ര പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും ഭാഷാലീലകളുടെയും ആഖ്യാന കൗശലങ്ങളുടെയും പണിപ്പുരയായി മാത്രം കാണുന്ന സമീപനങ്ങളിൽനിന്ന് മാറി മൗലികമായ പഠനങ്ങൾകൊണ്ടും വിശകലനങ്ങൾകൊണ്ടും സമ്പന്നമാണ് ഇസ്ലാമിക വിജ്ഞാന കോശം. ഇസ്ലാമിക ചരിത്രത്തെയും സംസ്കാരത്തെയും മുസ്ലിം സമൂഹത്തിന്റെ ആദർശവും രാഷ്ട്രീയവും സാംസ്കാരികവുമായ ആധാരങ്ങളോട് കണ്ണിചേർക്കുന്ന ആഖ്യാന രീതിയാണ് വിജ്ഞാനകോശത്തെ വേറിട്ടുനിർത്തുന്നത്.
കൊളോണിയലാനന്തര കാലത്തെ തിരിച്ചറിവിന്റെ ലോകത്താണ് ഇസ്ലാമിക വിജ്ഞാനകോശം തങ്ങളുടെ പണിപ്പുര തയാറാക്കിയിരിക്കുന്നത്. കൊളോണിയൽ അധിനിവേശത്തിന്റെയും ഇസ്ലാമിക സംസ്കാരങ്ങൾക്കുമേലുള്ള കൈയേറ്റങ്ങളുടെയും ഫലമായി രൂപപ്പെട്ട മുസ്ലിം ന്യൂനപക്ഷങ്ങളുടെ പാർശ്വവത്കരണത്തിന്റെ വെളിച്ചത്തിൽ പ്രതിരോധത്തിന്റെ പ്രമേയം മുന്നോട്ടുവെക്കാനും മുസ്ലിം ഇടങ്ങളെ തിരിച്ചുപിടിക്കാനും ഇസ്ലാമിക വിജ്ഞാനകോശ പരമ്പര`ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് കേവലമായ വൈജ്ഞാനിക താൽപര്യങ്ങൾക്കപ്പുറത്ത് രാഷ്ട്രീയമായ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമെന്നനിലയിൽ കൂടിയാണ് ഈ ഉദ്യമം വ്യതിരിക്തമാകുന്നത്.
ഇസ്ലാമിക വിജ്ഞാനകോശം മുന്നോട്ടുവെക്കുന്ന ഈ രാഷ്ട്രീയ അവബോധത്തിന്റെ ശാക്തീകരണ ശേഷിയാണ് വൈജ്ഞാനിക പ്രതിരോധ രചനയുടെ ഭാഗമാകാൻ അതിനെ യോഗ്യമാക്കുന്നത്.
- CURRENT ISSUE
- PUBLICATIONS
Detective Fiction in Malayalam: An Overview
Half–a–corona . Long before ‘corona’ created mayhem across the world, Keralites were used to this phrase… ‘half-a-corona’. This phrase conjured images of a dashing sleuth—with a lighted half-a-corona cigar…the image of Detective Marksin created by ace novelist Kottayam Pushpanath. From the late sixties until his death in 2018, Pushpanath was the last word in popular detective fiction in Malayalam.
Continue reading this review
Leave a reply cancel reply.
Your email address will not be published.
clear form Post comment
- Book Review
- Write Article
- Search for...
ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review
- by Aksharathalukal
- April 7, 2019 November 7, 2019
ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു മലയാളം നോവലാണ് അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട് എല്ലാവരും പ്രതേകിച്ച് പ്രവാസികളായ ഓരോരുത്തരും എക്കാലവും കൈവശം വെക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണെന്ന് നിസംശം പറയാം. ബെന്യാമിന്റെ ഈ അത്ഭുത കൃതിയെ പറ്റി കൂടുതൽ അറിയുവാൻ ഇപ്പോൾ തന്നെ വീഡിയോ കാണു..
എക്കാലവും മലയാളിഹൃദയത്തിൽ സ്‌ഥാനം പിടിച്ച നോവൽ
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ഗ്രീൻ ബുക്സ് പബ്ലിക്കേഷൻസ് ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, ഒരു വർഷം കഴിയുമോഴേക്കും അതായത് 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. ആമസോണിൽ ബെസ്റ്റ് സെല്ലിങ് ബുക്സിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ആദ്യം തന്നെ കാണാം ബെന്യാമിന്റെ ആട് ജീവിതം.
ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.
ഇതിനോടൊപ്പം തന്നെ ബെന്യാമിന്റെ ആടുജീവിതം എന്ന ഈ നോവൽ ബ്ലെസ്സി ഒരുക്കുന്ന, പൃഥ്വിരാജ് നായകനായുള്ള ഒരു സിനിമ കൂടിയും ഇപ്പോൾ വരുമെന്ന സന്തോഷവാർത്ത കൂടിയും ഉണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിര്‍മ്മിക്കുന്നത്.
ആടുജീവിതത്തിന്റെ കഥാകൃത്ത് ബെന്യാമിൻ
Hot new releases in books.
ആരാച്ചാര്‍ | Aarachar by K.R. Meera
ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer
നാലുകെട്ട് | Naalukettu by M.T. Vasudevan Nair
ഇന്ദുലേഖ – Indulekha Novel
ആടുജീവിതത്തിന്റെ ഗ്രന്ഥകാരനായ ബെന്യാമിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം നല്ലൊരു നോവലിസ്റ്റും നല്ലൊരു ചെറുകഥാ എഴുത്തുകാരനും കൂടി ആണ്. അദ്ദേഹം 1992 മുതൽ 2013 വരെ ഗൾഫ് പ്രവാസജീവിതം നയിച്ച ഒരു വെക്തി കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ മിക്ക നോവലുകളുടെ സരാശം ഗൾഫ് പ്രവാസം ജീവിതം തന്നെയാണ്. അദ്ദേഹത്തിന്റെ നോവലായ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, ‘അൽ അറേബിയൻ നോവൽ ഫാക്റ്ററി’, ‘ആടുജീവിതം’ തുടങ്ങിയ നോവലുകൾ ഇതിന് ഉദാഹരണം മാത്രമാണ് എങ്കിലും അദ്ദേഹത്തിന്റെ നോവലുകളിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ ആടുജീവിതം എന്ന നോവൽ തന്നെയാണ്
ആടുജീവിതം കഥയിലൂടെ ഒരു യാത്ര
ഈ കഥ വായിക്കുന്നതിന് മുൻപ് തന്നെ ബെന്യാമിൻ നമ്മോട് പറയുന്ന ഒരു കാര്യമുണ്ട്. ബുക്കിന്റെ പുറംചട്ടയിൽ അദ്ദേഹം എഴുതുന്നു.. ” നമ്മൾ അനുഭവിക്കാത്ത ജീവിതം എന്നും നമുക്കൊരു കെട്ടുകഥ മാത്രമാണ്.”. അതെ, ഇതൊരു കെട്ടുകഥ അല്ലാ..ആർക്കും സംഭവിക്കാവുന്ന ഒരു ജീവിത കഥ തന്നെയാണെന്ന് ഒരു ഓര്മിപ്പിക്കൽ ആണിത്. കാരണം, മരുഭൂമിയിലെ സുഖസൗകര്യങ്ങളിൽ ജീവിക്കുന്നവരെ മാത്രം കാണുന്ന നമുക്ക് ഇത് ഒരു കെട്ടുകഥയായി തോന്നും എന്നത് തീർച്ചായാണ്. അതുകൊണ്ട് വായിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.
നാട്ടിൽ മണൽവാരി ജീവിക്കുന്ന സാധാരണ ഒരു യുവാവ്, ഗർഭണിയായ ഭാര്യയുമായി ജീവിക്കുന്ന അവസരത്തിൽ, മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷേകിക്കൊണ്ട് വരുന്ന ഗൾഫ് ഓഫറിലേക്ക് ഒന്നും ആലോചിക്കാതെ മുന്നോട്ട് പുറപ്പെടുന്നു. എന്നാൽ റിയാദിൽ അദ്ദേഹത്തെ കാത്തിരുന്ന ഒരു അറബാബ് (അറബി മുതലാളി) അദ്ദേഹത്തെ കൂട്ടികൊണ്ട് പോയത്, ചുട്ടുപൊള്ളുന്ന മണലാരത്തിൽ ആടുങ്ങൾക്കൊപ്പം ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്കായിരുന്നു.
നാട്ടിലേക്കുള്ള ഒരു ബന്ധവുമില്ലാതെ ദിവസമോ സമയമോ അറിയാതെ ഒരു ഒറ്റപ്പെട്ട ജീവിതത്തിൽ ആടുങ്ങളുടെ പോലൊരു ജീവിതത്തിൽ മൂന്നു വർഷം അടിമപ്പണി ചെയ്ത് ജീവിച്ച നജീബ് എന്ന വ്യക്തിയുടെ തുറന്നപുസ്തകം തന്നെയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ. അവിടെ നിന്ന് രക്ഷപ്പെടുവാനുള്ള പഴുത് നോക്കി കൊണ്ട് അല്ലാഹുവിൽ പ്രതീക്ഷ അർപ്പിച്ച് അറബിയുടെ ക്രൂര മർദ്ദനത്തിൽ ജീവിക്കുന്ന നജീബിന്റെ ജീവിതം വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയം മണലാരണത്തിന്റെ ചൂട് പോലെ പൊള്ളുമെന്ന് നിസംശം പറയാം.
ആടുജീവിതം | Aadujeevitham ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക
കൂടുതൽ പറയുന്നതിനേക്കാൾ നിങ്ങൾ ഈ ബുക്ക് വായിക്കുക തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. പ്രതേകിച്ച്, പ്രവാസജീവിതത്തിൽ സാലറി കിട്ടുന്നില്ല, അല്ലെങ്കിൽ ലീവ് തന്നില്ലാ തുടങ്ങി ചെറിയ വിഷമങ്ങളിൽ പതറുന്നവർക്ക് നല്ലൊരു ആശ്വാസമായി തോന്നുന്ന ഒരു അത്ഭുതകൃതി ആണെന്ന് തന്നെ പറയാം.
Related posts:
About author, aksharathalukal.
See author's posts
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels , Stories , Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം
Email Address
Hey, I'm loving Kuku FM app 😍 You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories. Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
1 thought on “ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review”
Good review i like it
Leave a Reply Cancel reply
Download Manorama Online App
- Change Password
- Lok Sabha Election 2024
- Latest News
- Weather Updates
Today's Epaper
MANORAMA APP
Register free and read all exclusive premium stories.
BOOK REVIEW
നോവല്‍ മറവിയുടെ ചരിത്രമെഴുതുമ്പോള്‍
യാക്കോബ് തോമസ്
Published: June 17 , 2023 05:31 PM IST
4 minute Read
Link Copied
മാതൃഭൂമി ബുക്സ്
വില : വില 360 രൂപ
Mail This Article
മനുഷ്യാന്തരത പലരൂപത്തിൽ ഉയർന്നുവരുന്ന കേരളീയ അന്തരീക്ഷത്തിൽ മലയാളനോവൽ മറ്റൊരു വഴിത്തിരിവിലേക്കു നീങ്ങുന്നതായി കാണാം. ആധുനികതയുടെ ഭാഗമായി ജനിച്ചുവീണ മലയാളനോവൽ ഓരോ കാലഘട്ടത്തിലെയും സാമൂഹ്യപരിണാമങ്ങളിലൂടെയാണ് അതിന്റെ ഓരോ കാലത്തെയും ഭാവുകത്വത്തെ രൂപപ്പെടുത്തിയത് രണ്ടായിരത്തിനു ശേഷമുള്ള കേരളീയ സാമൂഹ്യാന്തരീക്ഷത്തിലെ ഡിജിറ്റൽ പരിണാമങ്ങളാണ് പുതിയ നോവലിനെ നിർവചിക്കുന്നത്. മലയാളനോവലിന്റെ പശ്ചാത്തലത്തിൽനിന്ന് നോക്കുമ്പോൾ രണ്ടുതരത്തിലുള്ള മാറ്റങ്ങളായിട്ടാണ് നമുക്കിത് കാണാൻ കഴിയുക. ആധുനികത നിർവചിച്ച ജനപ്രിയം/ജനപ്രിയേതരം എന്ന നിർവചനത്തെ അപ്രസക്തമാക്കിക്കൊണ്ട് പുതിയ രൂപത്തിലുള്ള ജനുസുകളുടെ കൂടിക്കലരരായിട്ട് നോവൽ മാറുന്നു. അതിലൂടെ നോവൽ ഭാഷ, ഉള്ളടക്കം, പ്രത്യയശാസ്ത്രം എന്നിവയിലൊക്കെ പ്രകടമായിട്ടുള്ള അട്ടിമറിക്കലുകൾ സൃഷ്ടിക്കപ്പെടുന്നു. മുഖ്യധാരാ നോവലുകൾ അവഗണിച്ചിരുന്ന, ജനപ്രിയം എന്നു വിളിച്ച് മാറ്റി നിർത്തിയിരുന്ന കുറ്റാന്വേഷണസാഹിത്യം നോവലിന്റെ പ്രധാനപ്പെട്ട ധാരയായി. ഭാഷാപരമായും ആശയപരമായും കുറ്റാന്വേഷണം എന്ന് പറയുന്ന പ്രക്രിയ ഗൗരവമായി ഉന്നയിക്കുന്ന സൃഷ്ടികൾ നവഭാവുകത്വമായി പ്രത്യക്ഷപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പുതിയ സാമൂഹികതയും നവവൈജ്ഞാനികതയും പരമ്പരാഗത സാമൂഹികതയെ പൊളിച്ചെഴുന്നതാണ് ഇതിലൂടെ ദൃശ്യമാകുന്നത്. അങ്ങനെ സാഹിത്യപാരമ്പര്യം വലുതായൊന്നും അവകാശപ്പെടാനില്ലാത്ത പുതിയൊരു തലമുറ എഴുത്തുകാര്‍ക്ക് ദൃശ്യത ലഭിക്കുന്നു. അവരുടെ ആവിഷ്കാരങ്ങള്‍ കൂടുതൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നു. ഈയൊരു ഭാവുകത്വത്തെ സവിശേഷ വിളംബരം ചെയ്യുന്നതാണ് കെ പി ജയകുമാറിന്റെ “ആ’’ എന്ന നോവൽ. കുറ്റാന്വേഷണത്തിന്റെ സ്വഭാവത്തെ പ്രമേയത്തിന്റെ കാതലാക്കിക്കൊണ്ട് സാമൂഹികരംഗത്തെ ഹിംസകളെകുറിച്ചുള്ള അന്വേഷണത്തിലൂടെ പുതിയൊരു ജനുസ്സിന്റെ സാധ്യതകൂടി തുറന്നുവയ്ക്കുകയാണ് ഈ നോവൽ. “ആ” എന്ന പേര് സൂചിപ്പിക്കുന്നതുപോലെ മലയാള അക്ഷരത്തിന്റെ സാംസ്കാരിക പാഠങ്ങളാണ് ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന സംവാദ പരിസരമെന്നു പറയാം.
മലയാള അക്ഷരങ്ങളെ ആധുനികതയിൽ രൂപപ്പെടുത്തിയത് കോട്ടയം നഗരമാണ്. കോട്ടയത്തെത്തിയ സി എം എസ് മിഷനറി ബെഞ്ചമിൻ ബെയിലിയാണ് അച്ചടിയ്ക്കായി മലയാളം അക്ഷരങ്ങളെ വാർത്തതെന്നാണ് ചരിത്രം. ഇതേ കോട്ടയം തന്നെയാണ് അക്ഷരവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ രൂപത്തിൽ നിർവഹിച്ച സാക്ഷരതയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേട് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ ആധുനികതയുടെ സവിശേഷത വിദ്യാഭ്യാസത്തിലൂടെയുള്ള സമൂഹത്തിന്റെ ആധുനികവത്കരണമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ പുരോഗതിയായി മുന്നോട്ടുവച്ചത് കൊളോണിയൽ വിദ്യാഭ്യാസത്തിലൂടെയുള്ള വിഭവാർജനമാണ്. ആ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രകിയയിലാണ് കേരളത്തിന്റെ എഴുപതുകളിൽ ശക്തമായ സാക്ഷരതയുടെ ചരിത്രം പ്രധാനമാകുന്നത്. ഈ ബൃഹദ് ചരിത്രങ്ങളിൽ ഇടപെട്ടവരെ വെട്ടിമാറ്റുന്ന കഥകള്‍ ഉയരുന്നിടത്താണ് ചരിത്രം പ്രശ്നവല്കരിക്കപ്പെടുന്നത്. മറവിയിലേക്കുപോയ ആഖ്യാനങ്ങളെ കണ്ടെടുക്കുന്നതിന്റെ രാഷ്ട്രീയം ഉന്നയിക്കപ്പെടുന്നത് ഇവിടെയാണ്. കേരളത്തിന്റെ ആധുനികതയിലെ ചരിത്രത്തിന്റെ പാഠങ്ങളിലെ വിടവുകളിലേക്കു സൂക്ഷ്മനോട്ടം നടത്തുകയാണ് “ആ” ചെയ്യുന്നത്.
അക്ഷരവും ആധുനികതയും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു വിടവുകൂടി കേരളത്തിൽ സംഭവിച്ചിരുന്നു. കൊളോണിയലിസത്തിലൂടെ ആധുനികമാക്കപ്പെട്ട മലയാളസാഹിത്യത്തിൽ 1950 കളോടെ മറ്റൊരു ധാര പ്രത്യക്ഷപ്പെടുന്നുണ്ട്. ചില വാരികകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകൾ സാധാരണ ജനങ്ങൾ വ്യാപകമായി ആസ്വദിച്ചതോടെ സാഹിത്യ ബുദ്ധിജീവികൾ അവയെ മോശപ്പെട്ട സൃഷ്ടികളായി വ്യാഖ്യാനിച്ചതാണ് സംഭവം. അങ്ങനെ ജനപ്രിയ/ ജനപ്രിയേതരം എന്ന വിടവ് സാഹിത്യ പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. ജനപ്രിയ നോവലുകളെ പൈങ്കിളിസാഹിത്യമെന്നു മുദ്രയടിച്ചു. പൈങ്കിളി സാഹിത്യത്തിന്റെ കേന്ദ്രം കോട്ടയം നഗരമായിരുന്നു. അതിനാൽ പൈങ്കിളിസാഹിത്യം അച്ചടിക്കുന്ന വാരികകളെ കോട്ടയം വാരികകളെന്നും മകാരം വാരികകളെന്നും കളിയാക്കിപ്പോന്നു. കേരളത്തിന്റെ ആധുനിക പൊതുമണ്ഡലത്തെ സാധ്യമാക്കിയതിൽ കോട്ടയം നഗരത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നുാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ പൊതുവിൽ മധ്യവര്‍ഗ ക്രിസ്ത്യാനികൾക്ക് ആധിപത്യമുള്ള നഗരമായി വ്യവഹരിക്കപ്പെടുന്ന കോട്ടയത്തിന് ഹൈന്ദവാശയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മലയാളസാഹിത്യ പൊതുമണ്ഡലത്തിൽ കാര്യമായ സ്ഥാനമില്ലായിരുന്നു. പൈങ്കളിസാഹിത്യത്തിന്റെ വരവ് അതിന് ആക്കംകൂട്ടുകയും ചെയ്തു. മലയാളസാഹിത്യത്തിന്റെയും ഭാഷയുടെയും ആധുനികീകരണത്തിലെ ചരിത്രത്തിന്റെ ഈ വിടവുകളിലാണ് “ആ” എന്ന നോവൽ ഇടപെടുന്നത്.
ഓര്‍മ്മകൾ നഷ്ടമാകുന്ന സദാനന്ദന്റെ ഡയറിക്കുറിപ്പുകൾ അയാളുടെ ഡോക്ടര്‍ എഴുത്തുകാരന് നല്കുന്നു. ആ കുറിപ്പുകള്‍ കോട്ടയത്തെ സാക്ഷരതാപ്രശ്നത്തിലേക്ക് എഴുത്തുകാരൻ വഴുതിവീഴുന്നതിന് താകണമാകുന്നു. കോട്ടയം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന സദാനന്ദന്റെ ഓര്‍മ്മക്കുറിപ്പുകളിൽ നിന്നാണ് കോട്ടയം സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ചരിത്രം വെളിപ്പെടുന്നത്. സാക്ഷരതാ മുന്നേറ്റത്തിന്റെ നേതൃത്വം കളക്ടര്‍ക്ക് ആയിരുന്നില്ലന്നും ഏതാനും അധ്യാപകരുടെയും അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവിനെപ്പോലുള്ള സാധാരണ മനുഷ്യരുടെയും ആഗ്രഹവും അധ്വാനവുമായിരുന്നു അതിനു പിന്നിലെന്നും തിരിച്ചറിയതിവിടെയാണ്. കളക്ടര്‍ നായകനായ ഔദ്യോഗിക ചരിത്രത്തിലെ ഹിംസകളെക്കുറിച്ച് തിരിച്ചറിഞ്ഞതോടെ സാക്ഷരതയുടെ വെട്ടിമാറ്റപ്പെട്ട ചരിത്രത്തിലേക്ക് എഴുത്തുകാരൻ നീങ്ങുന്നു. അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവെന്ന കഞ്ചാവ് വില്പനക്കാരന്റെ ത്വര തിരിച്ചറിഞ്ഞ ജോണ്‍ എന്ന അധ്യാപകനാണ് കോട്ടയത്തെ സമ്പൂര്‍ണ സാക്ഷരമാക്കുന്നതിന്റെ പ്രവര്ത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കോട്ടയം സമ്പൂര്‍ണ സാക്ഷരയിലേക്ക് വരുന്നതിന് വിലങ്ങുതടിയായി നിന്നുവെന്ന് കരുതപ്പെടുന്നത് കുട്ടപ്പന്‍ എന്ന തെങ്ങുകയറ്റ തൊഴിലാളിയാണ്. അങ്ങനെ രാജുവും കുട്ടപ്പനും ഈ അന്വേഷണത്തിലെ രണ്ട് ധാരകളായിത്തീരുന്നു. സദാനന്ദന്റെ ഓര്‍മ്മകൾ അത്ര നിഷ്കളങ്കമല്ലെന്നു മനസ്സിലാക്കുന്നതോടെ എഴത്തുകാരനും സുഹൃത്ത് രണ്‍ജിത്തും രാജുവിനെയും കുട്ടപ്പനെയും തിരക്കി കുറ്റാന്വേഷകരെപ്പോലെ പുറപ്പെടുന്നു. പലരുടെയും ഓർമ്മകളിലൂടെയും എഴുത്തുകളിലൂടെയും കളക്ടറെന്ന അധികാരി കയ്യടക്കിയ ചരിത്രത്തിലെ ഹിംസകളെ കണ്ടെത്തുന്നു. 'ചോരപൊടിയുമ്പോൾ മാത്രമാണ് നാമതിനെ ഹിംസയെന്ന് വിളിക്കുന്നത്. മനസ്സിനേല്ക്കുന്ന മുറിവുകൾക്ക് ചോരപ്പാടുണ്ടാവില്ല’- സാംസ്കാരിക രംഗത്തെ വെട്ടിമാറ്റലുകളുടെ ഹിംസയെ രണ്‍ജിത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്.
അക്ഷരം പഠിക്കണമെന്നാഗ്രഹിച്ച രാജുവിനെയും അക്ഷരം പഠിച്ചാലും ആദിവാസിയായ തനിക്ക് നിലവിലെ സാമൂഹിക വ്യവസ്ഥയില്‍ നിന്നും സർക്കാരിൽനിന്നും നീതികിട്ടുകയില്ലെന്നു ശഠിച്ച കുട്ടപ്പനെയും തിരക്കിയിറങ്ങുന്ന എഴുത്തുകാരൻ നഗരത്തിന്റെ അടിത്തട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. അടിത്തട്ടിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ എഴുത്തിൽ തെളിയുന്നത് പ്രബല ചരിത്രത്തിന്റെ മറുപുറമാണ്. ആ ചരിത്രത്തിലാണ് രാജുവിന്റെ കൂട്ടുകാരിയായ ജസീ/ന്ത അന്വേഷണത്തിലേക്ക് കടന്നുവരുന്നത്. രാജുവിലേക്കുള്ള വഴി തന്റെ പിതാവിന്റെ പീഡനത്തെ എതിർത്ത് നാടുവിട്ട ജസീന്തയിലൂടെയാണെന്നു തിരിച്ചറിയുമ്പോൾ കോട്ടയം നഗരത്തിനു പുറത്തേക്ക് കഥയുടെ ഭൂപടം മാറുന്നു. ഹൈറേഞ്ചും തമിഴ്നാടും ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നു. കോട്ടയം, മൂന്നാര്‍, തമിഴ്നാട് എന്ന ഭൂമിശാസ്ത്രം ശ്രദ്ധിച്ചാൽ മലയാള സാഹിത്യത്തിന്റെ പൊതുബോധത്തിന് പുറത്തുനില്ക്കുന്ന ഒരുവലിയ ലോകമാണ് നോവലിന്റെ ഭൂപടമെന്നു കാണാം. ഇവിടെത്തളിയുന്ന അടിത്തട്ടിന്റെ ചരിത്രാത്മകതയാണ് ശ്രദ്ധിക്കേണ്ടത്. അതിരമ്പുഴയിലെ കീഴാള ക്രിസ്ത്യാനികളുടെ പോരാട്ടം, മൂന്നാറിലെ കൊളോണിയൽ ഇടപെടലും വേട്ടയുടെ ചരിത്രവും, മൂന്നാര്‍ത തോട്ടങ്ങളിലെ തൊഴിലാളികളുടെ അതിജീവിനത്തിന്റെ പോരാട്ടങ്ങൾ എന്നിങ്ങനെ നോവൽ കേരളത്തിന്റെ സാമൂഹികതയിൽ സവർണരും മറ്റും നടത്തിയിട്ടുള്ള ഹിംസകളുടെ സാമൂഹിക ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നു. മലയാളനോവലിന്റെ വഴിപിരിയലിന്റെ ഒരുധാരയാണിത്. 'മനുഷ്യജീവിതാഖ്യാനം' എന്നൊക്കെയുള്ള പൊതുബോധ സാഹിത്യനിര്‍വചനങ്ങളെ തിരസ്കരിച്ച് ചരിത്രത്തിലെ ദമിതമായ വചനങ്ങളെ കണ്ടെടുക്കുന്ന സൂക്ഷ്മമായ പ്രക്രിയയാണിത്. പൊതുബോധം തമസ്കരിക്കുന്ന കാഴ്ചകളുടെ, ചരിത്രത്തിന്റെ, അബോധത്തെ ഒരു വെളിപാടുപോലെ ഉണര്‍ത്തിയെടുക്കുന്ന ആഭിചാരമാണ് പുതുനോവലുകളുടെ ശരീരമെന്നു പറയാം. ആ ആഭിചാര ക്രിയ ശരീരത്തില്‍ വഹിക്കുന്ന നോവലാണ് “ആ”.
കഞ്ചാവുവില്പനക്കാരനായ രാജുവിന്റെ കാഴ്ചകളും പറച്ചിലുകളും ലഹരിയിലായിരിക്കുമ്പോഴുള്ള തോന്നലുകളാണെന്ന് നോവലിൽ ഒരിടത്ത് പറയുന്നത് ഇവിടെ പ്രധാനമാണ്. തന്റെ തോന്നലുകളിലൂടെയം വിഭ്രാന്തികളിലൂടെയും രാജു ആഖ്യാനങ്ങളുടെ ചിട്ടയെ തകര്‍ക്കുകയും ആരും കാണാത്ത കാഴ്ചകളിലേക്ക് ഭാഷയെ തുറന്നിടുകയും ചെയ്യുന്നു. ലഹരി കിട്ടുമ്പോഴുള്ള തോന്നലുകളായി ചരിത്രം മാറുന്നതോടെ ബോധത്തിന്റെ ക്രമത്തെ ഇല്ലാതാക്കുന്ന അബോധത്തിന്റെ ഭാഷണമായി ചരിത്രം പ്രത്യക്ഷപ്പെടുന്നു. രാജു ആണതിന്റെ കേന്ദ്രബിംബം. ഈ തോന്നലുകൾ മുദ്രപ്പെടുത്താനാണ് അയാൾ അക്ഷരംപഠിക്കണമെന്ന് ശാഠ്യംപിടിച്ചത്.
രാജുവിൽ മാത്രമല്ല നോവലിലുടന്നീളം കഞ്ചാവ് കടന്നുവരുന്നുണ്ട്. നോവലിന്റെ തുടക്കിത്തിൽ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിൽവച്ച് എഴുത്തുകാരൻ കഞ്ചാവ് ലേഹ്യം കഴിച്ച് രണ്ടുമുന്നുദിവസം ബോധമില്ലാതെ കിടന്നത് വിവരിക്കുന്നുണ്ട്. പിന്നീട് പലയിടത്തും കഞ്ചാവ് കടന്നുവരുന്നു. നോവലവസാനിക്കുന്നത് രാജു എഴുതിയതായി കരുതുന്ന വേട്ടയുടെ കഥപറയുന്ന നോവലിനുള്ളിലെ നോവലോടെയാണ്. കഞ്ചാവ് കാടിനുള്ളിലെ രഹസ്യസ്ഥാനങ്ങളിലാണ് വളരുന്നത്. പുറംലോകത്തിന്റെ കാഴ്ചയെത്താത്ത അതിന്റെ സ്ഥാനം പുറംലോകം അമർത്തിയ ചരിത്രത്തിന്റെ പ്രതീകമാണ്. പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത കാടും അതിലെ വേട്ടയുടെ ചരിത്രവും നിരന്തരം കടന്നുവരുന്ന ആഖ്യാനംതന്നെ രഹസ്യസ്ഥലത്ത് വളരുന്ന ഗൂഢമായി കൈമാറ്റംചെയ്യുന്ന കഞ്ചാവിനെ സൂചിപ്പിക്കുന്നു. ആധുനികതയുടെ പോലീസും ഭരണകൂടവും ലഹരിയെ നിയന്ത്രിക്കുന്ന വെട്ടയാടുന്ന ശക്തികളാണ്. ആ ശക്തികളെ തിരസ്കരിക്കുകയാണ് നോവലെന്നു പറയാം. കോട്ടയത്തിന്റെ കളക്ടർ, സാക്ഷരതാ പദ്ധതി തുടങ്ങിയ ഭരണകൂടത്തിന്റെ പ്രത്യക്ഷ രൂപത്തോടുള്ള കലഹമാണ് നോവലിന്റെ ആശയലോകമെന്നത് ഈ കഞ്ചാവ് ബിംബം വ്യക്തമാക്കുന്നു.
കഞ്ചാവുപോലെ നോവലിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു അടയാളമാണ് പൈങ്കിളിസാഹിത്യം. കഞ്ചാവുപോലെ ആളുകളിലേക്ക് കേവല വികാരങ്ങൾ കുത്തിവച്ച് മയക്കുന്ന സാഹിത്യമെന്നാണ് ഒരുകാലത്ത് ബുദ്ധിജീവികൾ പൈങ്കിളിസാഹിത്യത്തെ വിശേഷിപ്പിച്ചിരുന്നത്. ഉന്മാദത്തിലേക്ക് നയിക്കുന്ന കഞ്ചാവും പൈങ്കിളിസാഹിത്യവും കൂടിച്ചേരുന്നിടത്താണ് നോവലിന്റ ചരിത്രഭൂപടം അതിന്റെ രാഷ്ട്രീയം സംസാരിക്കുന്നത്. രാജു എഴുതിയ നോവലിലാണ് അപൂര്‍ണ്ണ നോവല്‍ അവസാനിക്കുന്നത്. ഈ നോവലെഴുതാൻ രാജുവിന് പ്രേരണയാകുന്നത് അയാൾ ജസീന്തയെക്കൊണ്ട് വായിപ്പിച്ച് കോട്ടയം വാരികകളിലെ നോവലുകളാണ്. അക്ഷരമറിയാത്ത രാജു തൊട്ടറിയുന്ന സാഹിത്യം പൈങ്കിളിവാരികളുടേതാണ്. ഈ സാഹിത്യം മലയാളത്തിലെ പ്രബലസാഹിത്യത്തിന് പുറത്താണെന്നാണ് ബുദ്ധിജീവികൾ സ്ഥാപിച്ചത്. ഈ പൈങ്കിളിസാഹിത്യമാണ് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതെന്ന് ചിന്തകർ ചൂണ്ടിക്കാട്ടാറുണ്ട്. വായിക്കാൻ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകാതിരുന്ന സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമായ ഈ വാരികകൾ വായനയ്ക്കുള്ള വിഭവങ്ങളായി മാറി. അവയുടെ ലളിതമായ ആഖ്യാനഘടനയും ഭാഷയും അവർക്ക് സുഗമമായ വായനാനുഭവം നല്കുകയും ചെയ്തു. കോട്ടയം പുഷ്പനാഥിന്റെയൊക്കെ കുറ്റാന്വേഷണനോവലുകൾ ആകാംക്ഷയുടെ മുൾമുനയിൽ വായനക്കാരെ നിർത്തി. അത്തരം നോവലുകൾക്ക് ലക്ഷക്കണക്കിന് വായനക്കാരുണ്ടായിരുന്നുവെന്നാണ് ചരിത്രം.
കേരളീയ ആധുനികതയിലാണ് പുസ്തകവായനയെന്ന പ്രക്രിയ രൂപപ്പെടുന്നത്. ആ പ്രക്രിയയെ സവിശേഷമായി ജനകീയമാക്കുന്നത് സാക്ഷരതയും കോട്ടയം വാരികകളുമാണ്. ആധുനികതയിൽ രൂപപ്പെട്ട വായനയെന്ന പ്രക്രിയ ബുദ്ധിജീവികളുടെ ഗൗരവ വായനയായെങ്കിൽ പൈങ്കിളിവാരികകൾ അതിനെ ജനകീയവല്കരിച്ചു. അങ്ങനെ സാക്ഷരതാ ചരിത്രത്തിലെ വെട്ടിമാറ്റലിനെക്കുറിച്ചു് അന്വേഷിച്ചിറങ്ങുന്ന കതാകാരന്‍ പൈങ്കിളിനോവലുകൾ വായിച്ചുകേട്ട, അക്ഷരമറിയാത്ത ഒരാളെഴുതിയ നോവൽ കണ്ടെടുക്കുന്ന കഥകൂടി പറയുന്നു. ജനപ്രിയം/ ജനപ്രിയേതരം എന്ന വിഭജനം ഇല്ലാതായ മലയാളനോവലിന്റെ ഭൂമികയ്ക്ക് കൃത്യമായ അടയാളംവയ്ക്കുകയാണ് ഇവിടെ “ആ” എന്ന നോവല്‍. എല്ലാത്തരം സാംസ്കാരിക/ബൗദ്ധിക വിഭജനങ്ങളെയും നിർവീര്യമാക്കുന്ന ഡിജിറ്റൽകാലത്ത് സാഹിത്യത്തിലെ ജനപ്രിയം/ ജനപ്രിയേതരം എന്ന വിഭജനത്തെ ഈ നോവൽ അപ്രസക്തമാക്കുന്നത് ആധുനികതയുടെ വിടവുകളിലെ ചരിത്രത്തെ കണ്ടെടുക്കുന്നതിലൂടെയാണ്. ആ ചരിത്രത്തിന്റെ ഭ്രമാത്മകമായ സഞ്ചാരമാണ് “ആ” എന്ന നോവലിന്റെ രാഷ്ട്രീയം.
Content Summary: Malayalam Book 'Aa' by K P Jayakumar
- Book Review Book Reviewtest -->
- Malayalam Literature Malayalam Literaturetest -->
- Malayalam Books Malayalam Bookstest -->
- Malayalam Writers Malayalam Writerstest -->
- Malayalam Writing Malayalam Writingtest -->
IMAGES
VIDEO
COMMENTS
Explore in-depth reviews and analyses of diverse Malayalam books on Manorama Online's platform. Find recommendations, insights, and critical.Malayalam book review, Malayalam literature, book reviews, books, reading, Malayalam language, Malayalam culture, literary analysis, expert opinions, book recommendations
India's latest literary blog in Malayalam. Aksharathalukal is also a platform to read online malayalam novels and short stories. Members/Users of the Akshrathalukal can publish their articles like stories, novels, poem and literary news with this blog. Through which, all Indians who love literary will know your ability to write.
Book Review of ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer - Here is an overall summary of ബാല്യകാലസഖി ...
Book review of രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair. Randamoozham is the masterpiece of Jnanpith winning writer M. T. Vasudevan Nair. ... Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter ...
കമല ദാസിന്റെ ഇംഗ്ലിഷ് കവിതകളിൽ ശ്രദ്ധേയമാണ് അർഥന ...
The book is probably an impressionistic work - what happens in the middle is more important than the beginning and the end, thoughts and ideas are probably more pronounced than events, and the past is more prominent than the present. I loved that aspect of the book. I enjoyed reading 'Manju'. I am happy to read my first M.T.Vasudevan Nair book.
I use AtOnce's AI review response generator to make customers happier: Step 2: Read the Book Thoroughly. Before you can write a book review, it's essential to read the book thoroughly. Take your time to understand the plot, characters, and themes. Pay attention to the author's writing style and any literary devices used. Make notes as you read ...
Number of Pages: 466. ISBN: 978-9390652761. Date Published: Nov. 5, 2023. Price: INR 710. Buy from Amazon | ₹ 710. Book Review. " The Greatest Malayalam Stories Ever Told ", curated and translated by A. J. Thomas, unfolds as an enthralling collection of fifty short stories from Malayalam literature. These tales, penned by eminent writers ...
This is what A J Thomas, celebrated poet, skilful editor, and translator, articulates in the anthology 'The Greatest Malayalam Stories Ever Told' (Aleph, 2023). The cohesion of the collection ...
Sign into Goodreads to see if any of your friends have read പാത്തുമ്മായുടെ ആട് | Pathummayude Aadu.
4.19. 6,815 ratings246 reviews. Pathummayude Aadu is one of the most popular works by Vaikom Muhammad Basheer. It has a long foreword by the novelist himself and a longer afterword by P K Balakrishnan. This special edition also has illustrations by Sherif and photographs of the real characters including Pathumma and goats.
by Aksharathalukal. March 15, 2019. Book Review of Think and Grow Rich Overview: 60% brilliant, 30% obvious, 10% batshit crazy - and 100% worth reading Napoleon Hill's "Think and Grow…. Read More ».
3 min. Oct 10, 2023 #v.g thampy. Read latest book reviews at mathrubhumi.
രാ ഷ്ട്രീ യാ വ ബോ ധ ത്തി ന്റെ അ ക്ഷ ര സാ ക്ഷ്യം. ഇ സ്‍ലാ മി ക വി ജ്ഞാ ന കോ ശ പ ര ...
What the casual observer misses is the depths of misery just below the surface-the misery the novelist Benyamin has brutally portrayed in his award-winning Malayalam novel, "Aadujeevitham" (Goat Life). The story is narrated in first person by Najeeb, your average lower middle-class Muslim youth from Kerala in India.
However, it did not become a book. So historians generally tend to favour Appan Thamburan's Bhaskara Menon (1904) as the first recognized detective novel in Malayalam. OM Cherian's second work— Kalante Kolayara (1927) was a bestseller. Told through the eyes of an Englishman, the novel combined in it elements of intrigue, suspense and ...
മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ...
Hello everyone, we once in a while need books that will cheer us up, make us smile, and help us get along in life. I review and summarize these two books iki...
Book Review of ആടുജീവിതം | Aadujeevitham by Benyamin. Full story of Aadujeevitham ആടുജീവിതം. ... Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook.
In this episode of Dialogues, host Garry Aslanyan speaks with Kinari Webb, a medical doctor, public health innovator and thought leader on how human and planetary health are linked. She established a non-profit organization called Health in Harmony. In her book "Guardians of the trees," Kinari outlines how she and her team developed a novel model that provides health care as an incentive ...
അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവെന്ന കഞ്ചാവ് ...
1. Surprised to see no books of C Radhakrishan are there. Added 2 of my favourites from him. Also, added couple of other books like "Parinamam","Oru Vazhiyum Kure Nizhalukalum" etc 2. Can we delete all the translated books? Like the ones from Paulo Coelho? If needed, a separate list can be created for "must-read" translated books in malayalam.